Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fraud Case

അയോധ്യയിലെ സംഭാവന തട്ടിപ്പ് കേസെടുത്തു, രണ്ടു പേർ അറസ്റ്റിൽ

ലക്നോ: അ‍യോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. രാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹന്‍റെ പരാതിയിലാണ് എട്ടു പേർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവരിൽ ലവ്കുശ് മിശ്ര, അനുകല്പ് മിശ്ര എന്നിവരെ അറസ്റ്റ് ചെയ്തു.

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചന്പത് റായിക്കെതിരേ കേസെടുക്കാൻ സാധ്യതയേറി. സംഭാവന തട്ടിപ്പ് അന്വേഷിക്കാൻ യുപി സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ലക്നോ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, പോലീസ് ഐജി കിരൺ എസ്., ധനവകുപ്പ് സ്പെഷൽ സെക്രട്ടറി നീൽ രത്തൻ എന്നിവരാണ് എസ്ഐടിയിലുള്ളത്. തട്ടിപ്പ് സംബന്ധിച്ച് എസ്ഐടി രണ്ടു ദിവസം മുന്പ് യുപി സർക്കാരിനു പ്രാഥമിക റിപ്പോർട്ട് നല്കിയിരുന്നു.

സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണം: വിഎച്ച്പി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലേക്കു ലഭിച്ച സംഭാവനകളിൽ വൻ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് വിശ്വഹിന്ദു പരിക്ഷത്ത് അന്താരാഷ്‌ട്ര അധ്യക്ഷൻ അലോക് കുമാർ. അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

ഇതിനായി ഫാസ്റ്റ് ട്രാക്ക് കോടതി ദിവസേനയെന്നോണം കേസ് പരിഗണിച്ച് കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാരിനു സമർപ്പിച്ചതിനു പിന്നാലെയാണ് വിഎച്ച്പിയുടെ ഈ ആവശ്യം. ലക്നോ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിനാണു പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെത്തുടർന്ന് ക്ഷേത്ര ട്രസ്റ്റിന്‍റെ അഭ്യർഥന പ്രകാരമാണ് ജൂണ്‍ 13ന് യുപി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും വിജയ് വിശ്വാസ് പന്ത് പറഞ്ഞു.

രാമക്ഷേത്രത്തിലേക്കു ഭക്തർ നൽകിയ കോടിക്കണക്കിനു രൂപ കാണാതായതായി റിപ്പോർട്ടുകളുണ്ടെന്നു ചൂണ്ടിക്കാട്ടി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നേരത്തെ രംഗത്തെത്തിയിരുന്നു.

Kerala

സ്വകാര്യ ബാങ്ക് ജീവനക്കാരനെ കബളിപ്പിച്ച്‌ യുവാവ് തട്ടിയെടുത്ത 39 ലക്ഷം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

കോഴിക്കോട്: മറ്റൊരു ബാങ്കില്‍ പണയംവച്ച സ്വര്‍ണം എടുത്ത് മാറ്റിവയ്ക്കാനെന്നു പറഞ്ഞ് സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് യുവാവ് തട്ടിയെടുത്ത 39 ലക്ഷം രൂപ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. രാമനാട്ടുകര ഇസാഫ് ബാങ്കില്‍നിന്നു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടു പോകുന്നതിനിടെ പന്തീരാങ്കാവ് പള്ളിപ്പുറം സ്വദേശി ഷിബിന്‍ലാല്‍ തട്ടിയെടുത്ത ലക്ഷങ്ങളാണു പോലീസ് കണ്ടെത്തിയത്. ജൂണ്‍ 11നാണ് കവര്‍ച്ച നടന്നത്.


മൂന്നാം ദിവസംതന്നെ ഷിബിന്‍ലാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത സമയം പ്രതിയില്‍നിന്ന് 55,000 രൂപ കണ്ടെടുത്തിരുന്നു. ഒരു ലക്ഷം രൂപ മാത്രമേ ഇസാഫ് ബാങ്ക് ജീവനക്കാരന്‍റെ കൈവശമുണ്ടായിരുന്ന ബാഗില്‍ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു ഷിബിന്‍ലാലിന്‍റെ വാദം. മറ്റൊരു ബാങ്കില്‍ പണയംവച്ച സ്വര്‍ണം എടുത്ത് ഇസാഫ് ബാങ്കില്‍ പണയം വയ്ക്കാമെന്ന് ഷിബിന്‍ലാല്‍ പറഞ്ഞത് ശരിയാണെന്നു വിശ്വസിച്ച് ജീവനക്കാരന്‍ 39 ലക്ഷം രൂപ ബാഗിലാക്കി എത്തുകയായിരുന്നു.


മറ്റു ബാങ്കുകളില്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നു വിശ്വസിപ്പിക്കാന്‍ ഷിബിന്‍ലാലും ഭാര്യയും ചേര്‍ന്ന് ഇസാഫ് ബാങ്കില്‍ വ്യാജ രേഖകള്‍ ഹാജരാക്കിയിരുന്നു. സ്‌കൂട്ടറില്‍ എത്തിയ ഷിബിന്‍ലാല്‍ ജീവനക്കാരന്‍റെ കൈയിൽനിന്നു പണമടങ്ങിയബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. പല തവണ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിട്ടും ബാഗില്‍ 39 ലക്ഷം രൂപ ഇല്ലെന്നാണ് ഷിബിന്‍ലാല്‍ ആവര്‍ത്തിച്ചത്.


39 ലക്ഷം ബാഗില്‍ നിറച്ചിരുന്നുവെന്നാണ് ഇസാഫ് ബാങ്ക് ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയത്. കേസുമായി ബന്ധമുണ്ടെന്നു കണ്ടതിനാല്‍ ഷിബിന്‍ലാലിന്‍റെ ഭാര്യ കൃഷ്ണലേഖയെയും സുഹൃത്ത് കുട്ടാപ്പിയെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Latest News

Corehub Up